പ്രസംഗം ഒരു കലയാണെങ്കിൽ അതിന്റെ വിവർത്തനം അതിനെക്കാൾ മുന്തിയ കലാവിഷ്കാരമാണ്. പ്രസംഗിക്കുന്നവർക്ക് അപ്പോൾ വായിൽ തോന്നിയതൊക്കെ പറയാം. വിവർത്തകൻ ഓരോ വാചകവും ഓരോ വാക്കും ഓരോ അക്ഷരവും ശ്രദ്ധിച്ചു കേട്ട് ഓർമയിൽ വയ്ക്കണം. പരിഭാഷയിൽ തെറ്റു വന്നാൽ ഒറിജിനൽ കേട്ട ജനം കൂവും. പിന്നെ വേദി കാലിയാക്കുകയേ വഴിയുള്ളൂ.
സ്വതന്ത്രാ പാർട്ടി രൂപീകരിച്ച ശേഷം രാജാജി എന്ന സി. രാജഗോപാലാചാരി അറുപതുകളിൽ കോട്ടയത്തു വന്ന് മാമ്മൻ മാപ്പിള ഹാളിൽ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ തർജമ ചെയ്യാൻ ആളില്ല. റിപ്പോർട്ട് ചെയ്യാൻ കേരളഭൂഷണത്തിൽ നിന്നു വന്ന ബാബുവിനെ (ഇദ്ദേഹം പിന്നീടു ഡൽഹി ആകാശവാണിയിൽ വാർത്തകൾ വായിക്കുന്ന ബാബു ആയി) ആരോ സ്റ്റേജിലെത്തിച്ചു. ഓഫിസിൽ വരുന്ന റോയിട്ടർ, എ.പി., എഎഫ്പി വാർത്തകൾ പരിഭാഷപ്പെടുത്തുന്നതു പോലെയല്ലല്ലോ വേദിയിൽ പ്രസംഗ തർജമ. അൽപം കഴിഞ്ഞപ്പോൾ ബാബു കുഴങ്ങി. ഇടയ്ക്ക് ഒരു വാക്കു തെറ്റിച്ച് തർജമ ചെയ്തപ്പോൾ തമിഴ്നാട്ടുകാരനായ രാജാജി മലയാളത്തിൽ ശരിയായ വാക്കു പറഞ്ഞു കൊടുത്തു. അപമാനം സഹിക്കവയ്യാതെ ബാബു വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.
This story is from the January 28,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 28,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം