എന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് മൂത്ത മകൻ ബാലമുരളി ജനിക്കുന്നത്. ആരും എടുത്ത് ഓമനിച്ചു പോകുന്ന സുന്ദരനായ കുട്ടി. അവന് എന്തെങ്കിലും കുഴപ്പമുള്ളതായി കാഴ്ചയിൽ തോന്നുകയേ ഇല്ലായിരുന്നു. ആദ്യത്തെ കുറച്ച് കാലം വളർച്ചയുടെ ഘട്ടങ്ങളും സാധാരണമായിരുന്നു. അമ്മ, അച്ഛൻ തുടങ്ങിയ വാക്കുകളും പറയുമായിരുന്നു.
പക്ഷേ, വാക്കുകൾ കൂട്ടി വാചകങ്ങളാക്കി പറയാൻ അവന് സാധിക്കില്ലായിരുന്നു. പതുക്കെ പതുക്കെ അതുവരെ പറഞ്ഞിരുന്ന വാക്കുകളും പറയാതെ ആയി. രണ്ടര വയസ്സിൽ ശ്രീചിത്തിര ആശുപത്രിയിൽ വച്ചു നടത്തിയ പരിശോധനയിലാണ് മോന് ഓട്ടിസമാണെന്ന് ഡോക്ടർ പറയുന്നത്. 33 വർഷം മുൻപാണ്. അന്ന് ഓട്ടിസം എന്ന വാക്ക് ഞാൻ കേട്ടിട്ട് പോലും ഇല്ല.
This story is from the January 21,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 21,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
നെന്മണിക്കുള്ളിലെ പാൽപോലെ കവിത
വഴിവിളക്കുകൾ
സിനിമ ഉണരുന്ന കണ്ണുകൾ
ബാലതാരമായി മലയാള സിനിമയിൽ എത്തിയ വിനീത് ഇന്ന് നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. സിനിമാ വിശേഷങ്ങളുമായി വിനീത് കുമാർ...
ആശയസാമ്രാജ്യം
കഥക്കൂട്ട്
കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ
ഇത് ‘നടന്ന സംഭവം
സിനിമാവിശേഷങ്ങളുമായി അഞ്ജു മേരി തോമസ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
"സൈലന്റ് അറ്റാക്കും "കാർഡിയാക് ഡെത്തും
ഹൃദയാരോഗ്യം
ഉമ്മയുടെ ഉയിരായ ഷാനു
ഇന്ന് എന്റെ ഹീറോ ആണ് ഷാനു, എന്റെ ഐഡന്റിറ്റി. അവനിലൂടെയാണ് ഞാൻ വിത്വസ്തമായ ഒരു ലോകം കണ്ടത്. എന്നെ ജീവിതം പഠിപ്പിച്ചു തന്ന എന്റെ പതിനേഴുകാരൻ. അവനെക്കുറിച്ച് ഞാൻ നിരന്തരം സമൂഹമാധ്വമങ്ങളിൽ എഴുതി. അതു വായിച്ച് പല ഭാഗങ്ങളിൽനിന്നായി ഒരുപാട് അമ്മമാർ എന്റെയും അവന്റെയും സുഹൃത്തുക്കളായി.
വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക
ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം
കൊതിയൂറും വിഭവങ്ങൾ
തേങ്ങ അരച്ച മീൻ കറി
സുനിൽ തമിഴിന്റെ സെൽവൻ
ദീപൻ ശിവരാമന്റെ \"സ്പൈനൽ കോഡ് എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. എറണാകുളത്ത് ആ നാടകം കളിക്കുമ്പോൾ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി അവിടെ എത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ എന്നെയും കൂടെയുള്ള മൂന്നുപേരെയും അദ്ദേഹം സിലക്ട് ചെയ്തു. സത്യം പറഞ്ഞാൽ സ്റ്റേജിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാൻസ് തന്നതാണ്. അതിൽ ഒരു ചായക്കടക്കാരന്റെ വേഷമായിരുന്നു.