തുടക്കം ഇങ്ങനെ
Manorama Weekly|October 22, 2022
കഥക്കൂട്ട് 
തോമസ് ജേക്കബ്
തുടക്കം ഇങ്ങനെ

പ്രശസ്ത നോവലിസ്റ്റ്‌ ടി.ഡി.രാമകൃ ഷ്ണന്റെ അച്ഛന്‍ ദാമോദരന്‍ ഇളയതിന്‌ ബലിയിടല്‍ കുലത്തൊഴിലായിരുന്നു. ഭാര്യ മരിച്ചതിനു ശേഷം ഇളയതിന്‌ ഒരുകാര്യത്തിലും ശ്രദ്ധ ഇല്ലാതായി.

“സ്‌കൂളില്‍ പോകുന്നതിനോടൊപ്പം ജീവിക്കാന്‍വേണ്ടി ഞാന്‍ പല തൊഴിലുകളും ചെയ്യാന്‍ തുടങ്ങി. പത്രവില്‍പന മുതല്‍ മെഡിക്കല്‍ ഷോപ്പില്‍ സഹായിയായി വരെ. ഉപനയനം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കള്ളപ്പുണുല്‍ പിരിച്ചിട്ട്‌ പതിനാറടിയന്തിരങ്ങള്‍ക്കു പോയി. പലരും ചെയ്ത പാപത്തിന്റെ പ്രായ്ശ്ചിത്തം ദക്ഷിണയായി വാങ്ങി ഇല്ലത്തു കൊണ്ടുവന്ന്‌ അനുജന്മാര്‍ക്ക്‌ ആഹാരം നല്‍കി. അടിയന്തിരങ്ങള്‍ കഴിഞ്ഞുകിട്ടുന്ന നെല്ല്‌, അരി, നാളികേരം, വെറ്റില, അടയ്ക്ക, ശര്‍ക്കര, പഴം എന്നിവയൊക്കെ ദാനംതന്ന കോടിമുണ്ടില്‍ കെട്ടി പ്പൊതിഞ്ഞ്‌ ബസ്‌ കയറി, ഒപ്പം പഠിക്കുന്ന കുട്ടികളെ കാണുമ്പോള്‍ തല താഴ്ത്തി. സ്‌കൂളില്‍ ഞാന്‍ വിപ്ലവം പ്രസംഗിക്കുന്ന എസ്‌എഫ്‌ഐക്കാരനാണ്‌. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിക്കുന്നവന്‍, എന്നാല്‍ വിശപ്പു മാറ്റാന്‍ വേണ്ടി അവയെ വിറ്റു ജീവിക്കുന്നവന്‍."

കുട്ടിക്കാലത്തുതന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ അമ്മുമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞ അടൂര്‍ ഗോപാലകൃഷ്ണന്‍ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. സ്കൂളില്‍ സമയത്തു ഫീസ്‌ കൊടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്‌. നനച്ചിട്ട ഉടുപ്പുതന്നെ വേറെ മാറാനില്ലാത്തതിനാല്‍ സ്‌കൂളില്‍ ഇട്ടുകൊണ്ടു പോകേണ്ടി വന്നിട്ടുണ്ട്‌.

This story is from the October 22, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the October 22, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

പയർ

time-read
1 min  |
June 15,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കോഴി വെറ്റില കാന്താരി

time-read
1 min  |
June 15,2024
കാനിൽ പായൽ കിലുക്കം അസീസിന്  വെള്ളിത്തിരയിൽ തിളക്കം
Manorama Weekly

കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം

“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.

time-read
6 mins  |
June 15,2024
കത്തുസാഹിത്യം
Manorama Weekly

കത്തുസാഹിത്യം

കഥക്കൂട്ട്

time-read
1 min  |
June 15,2024
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
Manorama Weekly

പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം

വഴിവിളക്കുകൾ

time-read
1 min  |
June 15,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കൂൺ ഉരുളക്കിഴങ്ങ് പക്കാവട

time-read
1 min  |
June 08,2024
ഹൃദയഹാരിയായ ചിത്രകഥ
Manorama Weekly

ഹൃദയഹാരിയായ ചിത്രകഥ

സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

time-read
4 mins  |
June 08,2024
കേൾക്കാൻ വയ്യല്ലോ
Manorama Weekly

കേൾക്കാൻ വയ്യല്ലോ

കഥക്കൂട്ട്

time-read
2 mins  |
June 08,2024
സഞ്ചാരിയും ശാന്താറാമും
Manorama Weekly

സഞ്ചാരിയും ശാന്താറാമും

വഴിവിളക്കുകൾ

time-read
1 min  |
June 08,2024
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
Manorama Weekly

അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി

40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.

time-read
2 mins  |
June 01, 2024