കാലം എത്ര പെട്ടെന്നാണ് ഷഷ്ടിപൂർത്തിയെ എഴുതിത്തള്ളിയത്. മുൻപൊക്കെ ഷഷ്ടിപൂർത്തിക്കാരെപ്പറ്റിയുള്ള ലേഖനങ്ങൾ കൊണ്ടുനിറഞ്ഞതായിരുന്നു പത്രമാസികകൾ. ഇന്ന് അങ്ങനെ ഒരാൾ ആദരിക്കപ്പെടണമെങ്കിൽ കുറഞ്ഞപക്ഷം ശതാഭിഷിക്തനെങ്കിലുമാവണം.
അഭിഷേകവൃത്തിയും ദീർഘായുസ്സും തമ്മിൽ ബന്ധമുണ്ടോ? തിരുവനന്തപുരത്ത് ഏറ്റവും കാലം പൊതുപ്രവർത്തനത്തിൽ നിറഞ്ഞുനിന്ന അഡ്വ. കെ.അയ്യപ്പൻ പിള്ള 107-ാം വയസ്സിൽ ഈ വർഷമാദ്യം അന്തരിക്കുന്നതിനു മുൻപുവരെ കോടതികളിൽ സജീവമായിരുന്നു.
തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ 1998ൽ മരിക്കുന്നതുവരെ നിയമരംഗത്തു സജീവമായിരുന്നു കേരളത്തിലെ പ്രശസ്ത ക്രി മിനൽ അഭിഭാഷകൻ കെ.കുഞ്ഞിരാമമേനോൻ. വാർധക്യത്തെ പുറത്തു നിർത്തി വാദിച്ചു. ശരീരം അവശത അറിയിച്ചപ്പോൾ ഇരുന്നുകൊണ്ട് മൈക്ക് ഉപയോഗിച്ചു വാദിക്കാൻ അനുവാദം നേടിയെടുത്തു.
ഇന്ത്യയുടെ അറ്റോർണി ജനറൽ സ്ഥാനത്തു നിന്ന് മലയാളിയായ കെ.കെ. വേണുഗോപാൽ ഈ മാസം വിരമിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഓർമകൾ മുപ്പത്തൊന്നു വർഷം പിന്നോട്ടുപോയി. അന്ന് വേണുഗോപാൽ സുപ്രീം കോടതിയിലെ ഏറ്റവും പ്രഗല്ഭനായ അഭിഭാഷകനാണ്.
This story is from the October 08, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 08, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം
ഒന്നാമത് രണ്ടാം സ്ഥാനം!
പ്രശസ്തർ അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്തേക്ക്
ഒരു രാജകഥയിലെ രാത്രി
തലച്ചുമട് എടുപ്പിക്കാൻ കണ്ട ഒരാൾ !