"ഞാൻ പ്രകാശനി'ലെ ബർഗറുമായി എത്തുന്ന ശ്രുതി എന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയെ പ്രേക്ഷകർ പെട്ടെന്നു മറക്കുമെന്നു തോന്നുന്നില്ല. അതിനു മുൻപും ശേഷവും പല സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും മലയാളികൾക്ക് അഞ്ജു ഇപ്പോഴും ശ്രുതിയാണ്. സിനിമാ വിശേഷങ്ങളുമായി അഞ്ചു കുര്യൻ.
ഞാൻ പ്രകാശനിലേക്ക്
നേരം, ഓം ശാന്തി ഓശാന എന്നീ സിനിമകളിലാണ് ഞാൻ ആദ്യം അഭിനയിക്കുന്നത്. കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ ആദ്യ നായി ക കഥാപാത്രവും. പക്ഷേ, എന്നെ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നത് "ഞാൻ പ്രകാശനിലെ ശ്രുതി ആയിട്ടാണ്. അതൊരു ഭാഗ്യമായി കരുതുന്നു. സത്യൻ അന്തിക്കാട് സാറിന്റെ മകൻ അഖിൽ സത്യൻ ആണ് ഈ സിനിമയിലേക്കു വേണ്ടി എന്നെ ആദ്യം ബന്ധപ്പെടുന്നത്.
This story is from the July 09, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 09, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
നെന്മണിക്കുള്ളിലെ പാൽപോലെ കവിത
വഴിവിളക്കുകൾ
സിനിമ ഉണരുന്ന കണ്ണുകൾ
ബാലതാരമായി മലയാള സിനിമയിൽ എത്തിയ വിനീത് ഇന്ന് നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. സിനിമാ വിശേഷങ്ങളുമായി വിനീത് കുമാർ...
ആശയസാമ്രാജ്യം
കഥക്കൂട്ട്
കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ
ഇത് ‘നടന്ന സംഭവം
സിനിമാവിശേഷങ്ങളുമായി അഞ്ജു മേരി തോമസ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
"സൈലന്റ് അറ്റാക്കും "കാർഡിയാക് ഡെത്തും
ഹൃദയാരോഗ്യം
ഉമ്മയുടെ ഉയിരായ ഷാനു
ഇന്ന് എന്റെ ഹീറോ ആണ് ഷാനു, എന്റെ ഐഡന്റിറ്റി. അവനിലൂടെയാണ് ഞാൻ വിത്വസ്തമായ ഒരു ലോകം കണ്ടത്. എന്നെ ജീവിതം പഠിപ്പിച്ചു തന്ന എന്റെ പതിനേഴുകാരൻ. അവനെക്കുറിച്ച് ഞാൻ നിരന്തരം സമൂഹമാധ്വമങ്ങളിൽ എഴുതി. അതു വായിച്ച് പല ഭാഗങ്ങളിൽനിന്നായി ഒരുപാട് അമ്മമാർ എന്റെയും അവന്റെയും സുഹൃത്തുക്കളായി.
വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക
ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം
കൊതിയൂറും വിഭവങ്ങൾ
തേങ്ങ അരച്ച മീൻ കറി
സുനിൽ തമിഴിന്റെ സെൽവൻ
ദീപൻ ശിവരാമന്റെ \"സ്പൈനൽ കോഡ് എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. എറണാകുളത്ത് ആ നാടകം കളിക്കുമ്പോൾ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി അവിടെ എത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ എന്നെയും കൂടെയുള്ള മൂന്നുപേരെയും അദ്ദേഹം സിലക്ട് ചെയ്തു. സത്യം പറഞ്ഞാൽ സ്റ്റേജിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാൻസ് തന്നതാണ്. അതിൽ ഒരു ചായക്കടക്കാരന്റെ വേഷമായിരുന്നു.