മലയാളികളുടെ മനസ്സിൽ ഇന്നും താളമിടുന്ന പൊന്നരിവാളമ്പിളിയിൽ കണ്ണറിയുന്നോളേ...' എന്ന അനശ്വരഗാനം തോപ്പിൽ ഭാസി കെപിഎസിയിലൂടെ അവതരിപ്പിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിനു വേണ്ടിയാണ് ഒഎൻവി രചിച്ചതെന്നാണ് പലരും കരുതുന്നത്. പക്ഷേ, ഇതിന്റെ രചനയ്ക്ക് പിന്നിൽ തോപ്പിൽ ഭാസിയല്ല വേറെ ചില നക്ഷത്രങ്ങളാണുള്ളത്.
പോത്തൻ ജോസഫ് കഴിഞ്ഞാൽ (26പത്രങ്ങൾ) ഏറ്റവും കൂടുതൽ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മലയാളികളിലൊരാളാണ് വൈക്കം ചന്ദ്രശേഖരൻ നായർ കൊല്ലത്തു ചിന്നക്കടയിൽ ഒരു കാലത്തു നടത്തിയിരുന്ന കൈരളി' പത്രത്തിലാണ് ഇത് ആദ്യം അച്ചടിച്ചുവന്നത്.
അഷ്ടമുടിക്കായലിൽ പൊന്നരിവാൾ പോലെ അമ്പിളി പ്രതിഫലിച്ചു നിന്ന ഒരു രാത്രി. അവിടെ വള്ളപ്പുരയിൽ ഒളിവിൽ കഴിഞ്ഞ പിൽക്കാല സിപിഐ സെക്രട്ടറി എം.എൻ. ഗോവിന്ദൻ നായർക്ക് കാവൽ ഡ്യൂട്ടിക്ക് എത്തിയത് കൊല്ലം എസ്എൻ കോളജ് വിദ്യാർഥികളായ ഒഎൻവിയും പറവൂർ ദേവരാജനുമായതാണ് ഈ പാട്ടി ന്റെ പശ്ചാത്തലസംഗീതം. ഇങ്ങനെയിരുന്നു സമയം കൊല്ലാതെ എന്തെങ്കിലും സർഗാത്മകമായി ചെയ്യാൻ എംഎൻ അവരോട് പറഞ്ഞതോടെ ആ ചന്ദ്രിക ഒഎൻവിയുടെ മനസ്സിൽ തുടികൊട്ടാൻ തുടങ്ങി. ആ കാവ്യത്തിന്റെ വരികളും താളവും ജനിച്ചത് 1949 ലെ ആ രാത്രിയിലാണ്.
This story is from the July 09, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 09, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.