നാഗർകോവിലിൽ സ്കോട് ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴും എന്റെ മനസ്സു നിറയെ അഭിനയമായിരുന്നു. ഒരു നിയോഗം പോലെയാണ് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ടത്. അഡ്മിഷൻ കിട്ടിയപ്പോൾ അധ്യാപനം അവസാനിപ്പിച്ച് ഡൽഹിക്കു വണ്ടികയറി.1959 ൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ഞാനായിരുന്നു. അക്കാലത്ത് മുടിയനായ പുത്രൻ' എന്ന സിനിമയ്ക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോൾ ഏറ്റുവാങ്ങാൻ സംവിധായകൻ രാമു കാര്യാട്ടും സംഘവും ഡൽഹിയിൽ വന്നു. കൂട്ടത്തിലുണ്ടായിരുന്ന അടൂർ ഭാസിയെ എനിക്ക് നേരത്തെ പരിചയമുണ്ട്. ഡൽഹി മലയാളി സമാജം അവർക്കൊരു സ്വീകരണം നൽകി. ഭാസി എന്നെ രാമു കാര്യാട്ടിനു പരിചയപ്പെടുത്തി. ആ കണ്ടുമുട്ടലാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്.
"നാടകത്തിൽ മാത്രമേ താൽപര്യമുള്ളോ?''- രാമു കാര്യാട്ട് ചോദിച്ചു.
This story is from the June 25, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 25, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം
ഒന്നാമത് രണ്ടാം സ്ഥാനം!
പ്രശസ്തർ അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്തേക്ക്
ഒരു രാജകഥയിലെ രാത്രി
തലച്ചുമട് എടുപ്പിക്കാൻ കണ്ട ഒരാൾ !
ചോരയെക്കാൾ കട്ടിയുള്ള വെള്ളം
ജയിപ്പിക്കാൻ ഒരു സുഹൃത്തിന്റെ അഭ്യാസങ്ങൾ
പ്രതിവാചകം തിരുത്ത്
കഥക്കൂട്ട് @1000പ്ലസ്
കൂട്ടുകല്യാണങ്ങൾ
കഥക്കൂട്ട്