കുതിരപ്പുറത്തേറി വിജയശ്രീലാളിതനായി വരുന്ന രാജകുമാരന്മാരുടെ കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു കുട്ടിയും അവന്റെ കുതിരയുമാണ് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. മലയാറ്റൂർ നീ ലീശ്വരം സ്വദേശി ദേവക് ബിനു എന്ന കൊച്ചു മിടുക്കനും അവന്റെ കളിക്കൂട്ടുകാരി ഝാൻസി റാണി എന്ന കുതിരയുമാണ് ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്. ബിനു പറക്കാട്ട് ശ്രുതി ദമ്പതികളുടെ മൂത്തമകൻ ദേവക് ബിനുവാണ് ഈ അത്ഭുതബാലൻ. ഈ പ്രായത്തിലുള്ള കുട്ടികൾ മാതാപിതാക്കളുടെ കൈപി ടിച്ച് സ്കൂളിലേയ്ക്ക് യാത്രയാകുമ്പോൾ, സ്കൂൾ യൂണിഫോം അണിഞ്ഞ് ബാഗും തോളിലിട്ട് തിരക്കേറിയ വീഥിയിലൂടെ റാണിയെന്ന കുതിരയുടെ പുറത്തേറി സ്കൂളിലേക്കുള്ള ദേവകിന്റെ യാത്ര കാണികളിൽ അമ്പരപ്പുളവാക്കുന്നതാണ്. വ്യത്യസ്തമായ ഈ യാത്രയാണ് ദേവക്കിനെ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ 'വണ്ടർ കിഡ്സ്' അവാർഡ് ജേതാവാക്കിയത്. ആറടിയോളം ഉയരമുണ്ട് ഝാൻസി റാണി എന്ന കുതിരയ്ക്ക്.
അന്തർലീനമായ കഴിവിനെക്കുറിച്ചുള്ള തിരിച്ചറിവ്
കോവിഡ് കാലത്ത് ബിനുവിന്റെ കുടുംബം മൂന്നാറിലെ പറക്കാട്ട് റിസോർട്ടിൽ സെൽഫ് ക്വാറന്റൈനിൽ കഴിയുമ്പോഴാണ് ദേവക് ആദ്യമായി കുതിരപ്പുറത്തേറുന്നത്. അന്ന് ദേവകിന്റെ പ്രായം നാലര വയസ്സ്. പറക്കാട്ട് റിസോർട്ടിൽ, സന്ദർശകർക്ക് കുതിര സവാരി ആസ്വദിക്കാൻ 'കർണ്ണൻ' എന്ന വെള്ളക്കുതിരയെ റിസോർട്ടിൽ എത്തിച്ചിരുന്നു. കർണ്ണനോട് കൊച്ചു ദേവകിനുള്ള ഇഷ്ടം മനസ്സിലാക്കി മാതാപിതാക്കൾ അവനെ കുതിരപ്പുറത്ത് കയറ്റുകയായിരുന്നു. യാതൊരുവിധ ഭയാശങ്കകളില്ലാതെ ദേവക് കർണ്ണനുമായി ഇടപഴകുന്നത് മാതാപിതാക്കളെ അത്ഭുതപ്പെടുത്തി. എട്ട് മാസത്തോളം റിസോർട്ടിൽ താമസിച്ച കാലയളവിൽ ക്വറന്റൈനിന്റെ വിരസതയകറ്റാനായിട്ടാണ് ദേവക്കിനെ കുതിരസവാരി പഠിപ്പിക്കാൻ ബിനു തീരുമാനിക്കുന്നത്. കുതിരയെ പരിപാലിക്കുന്ന ഒരു തൊഴിലാളിയുടെ സഹായത്തോടെ ദേവക് കുതിര സവാരിയുടെ അടിസ്ഥാന പാഠങ്ങൾ പഠിച്ചു, കറന്റൈൻ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ദേവക് കുതിരയെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുതിരയോടും കുതിരസവാരിയോടും ഇഷ്ടമല്ല അഭിനിവേശമാണ് മകനുള്ളതെന്ന് മനസിലാക്കിയ മാതാപിതാക്കൾ പൂർണ്ണ പിന്തുണ നല്കുകയായിരിക്കുന്നു.
കുതിരസവാരി പരിശീലനം
This story is from the September - October 2022 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September - October 2022 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
sad
വേനൽക്കാല ആരോഗ്യപരിപാലനം ആയൂർവേദത്തിലൂടെ
എരിവ്, ഉപ്പ്,പുളി എന്നിവ അധികമായി വരുന്ന ആഹാരങ്ങൾ, കൂടുതൽ മസാല ചേർത്ത മാംസാഹാരങ്ങൾ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ,അമിതമായ ഭക്ഷണം കഴിക്കുക എന്നിവ പരമാ വധി കുറക്കുക. ഇവ ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്നതി നും ദഹനത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
സ്വയം തിരിച്ചറിയുക; മികച്ചതായി തുടരുക
ഒരു ടീമിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, നിങ്ങൾക്ക് ചില സുപ്രധാന കഴിവുകളും പ്രധാന സവിശേഷതകളും ഉണ്ടായിരിക്കണം. നിങ്ങൾ ഒരു ടീമിന്റെ മേൽനോട്ടം വഹിക്കുമ്പോൾ വികസിപ്പിക്കാനുള്ള നിർണ്ണായക വൈദഗ്ധ്യമാണ് ഇമോഷണൽ ഇന്റലിജൻസ്. ഇമോഷണൽ ഇന്റലിജൻസ് എന്നത് ഏറ്റവും ഉൽപ്പാദനക്ഷമമായ രീതിയിൽ സ്വയം മനസ്സിലാക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും അവരുടെ വികാരങ്ങളെ മികച്ച രീതിയിൽ നിയന്ത്രിക്കാനുമുള്ള കഴിവാണ്.
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Kalpana International Salon & Spa
ശ്രീലങ്ക: ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്
രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം ബേ. അതിമനോഹരമായ ബീച്ചുകൾക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബിച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം അതിമനോഹരമായ ബീച്ചുകൾ ക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബീച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർ ച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോ ദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.
ടാറ്റ പഞ്ച് ഇ വി
സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.
കൃത്യമായ ആസൂത്രണത്തോടെ കേരളം ആഗോളാരോഗ്യകേന്ദ്രമായി മാറും, കേരളത്തിലെ ആരോഗ്യസാധ്യതകൾ എന്തൊക്കെയാണ്?
യുഎസിൽ ഏകദേശം $,2,50,000 ചിലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയയ്ക്ക് അതിന്റെ 1/6-ചിലവിൽ ഇവിടെ ചെയ്യാവുന്നതാണ്. സമാനമായി, ഏകദേശം 50,000 ഡോളർ ചിലവാകുന്ന ഒരു പ്രധാന ബ്രെയിൻ ട്യൂമർ സർജറി വെറും 1/10 ചിലവിൽ ഇവിടെ നടത്താം. ഒരു മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുഎസിൽ ഏകദേശം $3,00,000 ചിലവാകും, എന്നാൽ ഇവിടെ അത് 1/10 ചിലവിൽ സാധ്യമാകും. 50,000 ഡോളറിന് ഓപ്പൺ ഹാർട്ട് സർജറി ഇവിടെ 1/10 ചെലവിൽ ചെയ്യാം. $20,000 ചിലവ് വരുന്ന കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫഷണൽ ആകുമ്പോൾ
മനുഷ്യ ഇടപെടൽ അനുകരിക്കുന്നതിലൂടെ, ഉപഭോക്തൃ അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും മുഴുവൻ സമയവും പിന്തുണ നൽകാനും AI-ക്ക് സാധിക്കും. ഇത് ഉപഭോക്തൃസംതൃപ്തി വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. മാത്രമല്ല, സംഭാഷണ, ഭാഷാ പ്രോസസ്സിംഗ് കഴിവുകൾ ഇടപെടലുകൾ വ്യക്തിഗതമാക്കാൻ AI-യെ പ്രാപ്തമാക്കുന്നു, ഇടപഴകലുകൾ കൂടുതൽ സ്വാഭാവികവും ഫലപ്രദവുമാക്കുന്നു.
എൻ ബി എഫ് സി (NBFC)കൾ മികച്ച ഭാവി കെട്ടിപടുക്കുമ്പോൾ
ഗ്രാമീണ ഇന്ത്യയിലെ അനേകം ബാങ്ക് ഇല്ലാത്ത ജനസംഖ്യയെ ഔപചാരിക വായ്പാ വിപണിയിലേക്ക് കൊണ്ടുവരുന്നത് ഇപ്പോഴും ഒരു പ്രധാന നയവെല്ലുവിളിയായി തുടരുന്നു. എന്നിരുന്നാലും, ഡിജിറ്റലൈസേഷന്റെ ത്വരിതഗതിയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ ചുമതല വളരെ എളുപ്പവും ലളിതവുമാക്കി.