Bleeding Afghanistan എന്ന ഗ്രന്ഥരചനയ്ക്കായി സഹചാരി ജെയിംസ് ഇൻഗാൾസുമൊത്ത് 2005-ൽ അഫ്ഗാനിലെത്തിയ സോനാലി കോൽഹാത്കർ എന്ന അമേരിക്കക്കാരി പുതിയ സങ്കീർണ്ണ പശ്ചാത്തലത്തിലിരുന്ന് പഴയ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ്.
This story is from the October 2021 edition of Pachakuthira.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2021 edition of Pachakuthira.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യാത്രകളുടെ മാനിഫെസ്റ്റോ
യാത്രകളിൽ നമ്മൾ എന്തിൽ നിന്നെങ്കിലും രക്ഷപ്പെടുകയാണോ, അതോ എന്തെങ്കിലും തേടുകയാണോ? പലരും യാത്രകളിൽ കണ്ടെത്താൻ ശ്രമിക്കുന്നത് പലതാണ്. പക്ഷേ ആരും പൂർണ്ണമായ ഒരു ഉത്തരം അതിന് നൽകിയതായി തോന്നിയിട്ടില്ല. യാത്രകളിൽ കണ്ടെത്തുന്നത് അനുഭവങ്ങളാണെന്ന് പറയുന്നവരുണ്ട്. യാത്രകൾ അഹം എന്ന ബോ ധത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവരുമുണ്ട്. യാത്രകൾ പുറപ്പെട്ടുപോകുന്നത് അക ത്തേക്കാണെന്ന് പറഞ്ഞുവച്ചവരുമുണ്ട്. അതുകൊണ്ടാവണം ഗുരു നിത്യയുടെ മരണ ശേഷം ഷൗക്കത്ത് ആ വിയോഗത്തിന്റെ ശൂന്യത അകറ്റാൻ ഹിമാലയത്തിലേക്ക് യാത്ര പുറപ്പെട്ടത്.
ആറ്റുമാലിയിൽ ഞാൻ പോകും.
പള്ളിപ്പാട് സ്മരണ
മാർക്സം ലോഹ്യയും
അസമത്വങ്ങൾ, സാമൂഹികവും സാമ്പത്തികവും ലിംഗപരവും ഭൂപ്രദേശ പരവുമായ ഒട്ടേറെ രൂപങ്ങളിൽ പ്രദർശിതമാകുന്നുണ്ടെന്ന നിലയിൽ കേവലമായ സാമ്പത്തിക സംവംർഗം എന്ന നിലയിലല്ല ലോഹ്യവർഗത്തെ കണ്ടിട്ടുള്ളത്. വർഗം ജാതിയായി ഖനീഭവിക്കുന്നതിനും ജാതി വർഗമായി അയയുന്നതിനും ഇടയിൽ നടക്കുന്ന ചലനങ്ങളെ മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെയും പിന്നോട്ടടിയുടെയും അടിത്തറയായി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളുടെ ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണെന്ന മാർക്സിയൻ ചരിത്ര വികാസ സങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായ മൗലീകമായ സങ്കല്പം ലോഹ്യ മുന്നോട്ട് വെച്ചിരുന്നു.
പർവ്വതപ്രവാഹത്തിൽ ഒഴുകിയെത്തിയ ഭൂതകാലം
രണ്ട് ദരിയാകൾ ചേർത്തുകെട്ടി, അതിന്റെ മുകളിലേക്കുയർന്ന് നിൽക്കുന്ന കാലുകൾക്ക് കുറുകെ ചണംവരിഞ്ഞ ചാർപ്പോയ് കട്ടിൽ ഉറപ്പിച്ചുവെച്ചാണ് ആ കാലത്തെ പ്രാമാണികൾക്കുള്ള പ്രത്യേക ചങ്ങാടം ഒരുക്കിയിരുന്നത്. അത് മുന്നോട്ട് ചലിപ്പിക്കുന്നത് ദരിയാവാലാ എന്ന് വിളിച്ചിരുന്ന 'ദാരായ്' കുലത്തിലെ കടത്തുകാരായിരുന്നു. ദാരായി ഗോത്രത്തിലുള്ളവർ മൃഗത്തോലുകൊണ്ടുള്ള ഫോട്ടുകൾ നിർമ്മിച്ച് കടത്തുകാരായി മാറിയപ്പോൾ ആ ഫ്ലോട്ടുകൾ ദരിയാ എന്ന് വിളിക്കപ്പെട്ടു ; തലമുറകളിലൂടെ അതൊരു കുലത്തൊഴിലായിമാറി.
ഗ്രിഗറി പെക്ക് എന്ന പുച്ച
“കുറേനേരത്തിനുശേഷം, മൂപ്പൻ പറഞ്ഞു, അതിനെ ഒന്നും ചെയ്യണ്ടാടാ...ആണൊരുത്തൻ നീരുമൊലിപ്പിച്ചു കെടക്കുന്നേടത്തു പെണ്ണാരുത്തി മണത്തുവരും.അതൊള്ളതാ!.."
വിഷം കുടിക്കണോ?
ഇപ്പോൾ കേരളത്തിലെ സഭക്ക് ഫ്രാൻസിസ് മാർപ്പാപ്പ അനഭിമതനാണ്. അദ്ദേഹത്തിന്റെ കൽപനകൾ പലതും ഇവിടെ ആദരിക്കപ്പെടുന്നില്ല. സഭ ഇവിടെ ഒരു സാമ്രാജ്യം സ്ഥാപിച്ച് നടത്തികൊണ്ടിരിക്കുകയാണ്. റോമിൽ ഇരിക്കുന്ന മാർപ്പാപ്പ അതിന് തലപ്പാവുപോലെയൊരു അലങ്കാരം മാത്രമാണ്. ആവശ്യം വരുമ്പോൾ അങ്ങോട്ട് ചൂണ്ടിക്കാണിക്കും. ഇവിടത്തെ സമ്പത്തിന്റെ നടത്തിപ്പുകാർ ഇവിടത്തെ സഭയാണ്.മാർപ്പാപ്പക്ക് ഇവിടെ വന്ന് തേങ്ങയീടിപ്പിക്കാനും റബ്ബർ വെട്ടിക്കാനും പറ്റില്ലല്ലോ.
ട്രെന്റിന്റെ അവസാനത്തെ കേസ്
അപസർപ്പക കഥയുടെ വ്യവസ്ഥാപിത മാതൃകയെ പാരഡിചെയ്യുകയോ ആന്തരികമായി തകർക്കുകയോ ചെയ്യുന്നു ഒരു നൂറ്റാണ്ടിനുമുമ്പെഴുതിയ 'ട്രെന്റ്സ് ലാസ്റ്റ് കേസ് ',അങ്ങനെ ഉത്തരാധുനിക അപസർപ്പകകഥാരീതിയായ മെറ്റാഫിസിക്കൽ ഡിറ്റക്ടീവ് നോവലിനെ പൂർവ്വദർശനം ചെയ്യുകയായിരുന്നു ട്രെന്റിന്റെ അവസാനത്തെ കേസ് എന്നു പറയാം.
അംബേദ്കർ സിനിമയുടെ രാഷ്ട്രീയം
ഡോ. അംബേദ്കറിന്റെ ആശയങ്ങളും സാന്നിധ്യങ്ങളും മുഖ്യധാരയുടെ പരിഗണനകളിൽ പ്രത്യക്ഷമാകുമ്പോഴും പ്രായോഗികമായ അർത്ഥത്തിൽ ആഘോഷപരതയ്ക്ക് അപ്പുറത്തുള്ള ഇന്ത്യയുടെ മനസ്സിനെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. മമ്മൂട്ടിയുടെ താരപരിവേഷവും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യവുമുണ്ടായിട്ടുപോലും എന്തുകൊണ്ടാണ് അംബേദ്കർ സിനിമ പൊതുസമൂഹത്തിൽ ഒരു അനിവാര്യമായ ചർച്ചയോ പ്രദർശനമോ ആയില്ലായെന്നത് ഈ അർത്ഥത്തിലാണ് പരിശോധിക്കപ്പെടേണ്ടത്.