പെർത്ത്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി. സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യത്തിനായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടു പന്തുകൾ ബാക്കി നിൽക്കേ വിജയിച്ചു. അർധ സെഞ്ചുറികൾ നേടിയ എയ്ഡൻ മാർകവും ഡേവിഡ് മില്ലറുമാണ് വിജയത്തിൽ നിർണായകമായത്.
തുടക്കത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ തുടർച്ചയായി വീണത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയിരുന്നു. 5.4 ഓവറിൽ 24 റൺസ് ചേർക്കുന്നതിനിടെയാണ് അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ക്വിന്റൺ ഡിക്കോക്ക് (1), റൈലി റുസ്സോ (0), ടെംബ ബവുമ (10) എന്നിവരാണ് പുറത്തായത്.
この記事は Kalakaumudi の October 31, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の October 31, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
ഡ്രൈവറും കൊല്ലപ്പെട്ടു
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
1946-2023
വീണ്ടും കോവിഡ്
രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
8 മരണം
റംസാൻ വ്രതാരംഭം ഇന്ന്
ഇനി പുണ്യരാവുകൾ...
സാംപ ഏറിൽ ഇന്ത്യ വീണു
ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ
മദ്യം ഉപയോഗിക്കുന്നത് വിലക്കി
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്
ഇന്നലെ ഗില്ലിന്റെ ദിനം
ഇരട്ട സെഞ്ച്വറിയുടെ തിളക്കം