പേരടി പോരാടിയ വഴികൾ
Grihalakshmi|July 01 - 15, 2022
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കെട്ടുറപ്പുള്ള കഥാപാത്രങ്ങൾ...മുറുകിക്കുറുകിയ ജീവിതത്തിന്റെ തിരക്കഥ നാട്യങ്ങളില്ലാതെ ഹരീഷ് പേരടി ഗൃഹലക്ഷ്മിയുമായി പങ്കുവച്ചപ്പോൾ...
വി. പ്രവീണ
പേരടി പോരാടിയ വഴികൾ

തൊണ്ണൂറുകളുടെ തുടക്കം. കോഴിക്കോട് എരഞ്ഞിക്കൽ യങ് ബഡ്സ് ക്ലബ്ബിലെ കലാസമ്പന്നമായൊരു സായാഹ്നത്തിൽ അവരിരുവരും അന്നാദ്യമായി കണ്ടുമുട്ടി. നർത്തകിയും എസ്. എഫ്. ഐയുടെ സജീവ പ്രവർത്തകയുമായ ബിന്ദുവും നാടകക്കാരനായ ഹരീഷും. കെ.കരുണാകരൻ മന്ത്രിസഭ അധികാരമേറ്റ കാലത്ത് ലാത്തിച്ചാർജിൽ പരിക്കേറ്റ വിപ്ലവ സംഘത്തിലെ പെൺകൊടിയായിരുന്നു സഖാവ് ബിന്ദു. ഹരീഷാകട്ടെ ജയപ്രകാശ് കുളൂരിന്റെ അപ്പുണ്ണി നാടകങ്ങളിലൂടെ നാടക രംഗത്തെ പരിചിത മുഖവും. നർത്തകിയും നാടകക്കാരനും പ്രണയത്തിലായി. അതിനിടെ വീട്ടുകാർ ബിന്ദുവിന് കല്യാ ണം ഉറപ്പിക്കാനൊരുങ്ങി. മുടക്കാൻ വഴിയൊന്നും കാണാതെ ബിന്ദുവും ഹരീഷും ഒളിച്ചോടി. വിപ്ലവകരമായൊരു രജിസ്റ്റർ വിവാഹം.

കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ ബിന്ദു അങ്ങനെ ചാലപ്പുറത്തെ പേരടിത്തറവാട്ടിലെത്തി. അവരാകട്ടെ തികഞ്ഞ കോൺഗ്രസ്സുകാരും.ജീവിതോപാധിയായി ഇരുവരും പല ജോലികളും ചെയ്തു. അപ്പോഴായിരുന്നു ആ തിരിച്ചറിവ്. അവിടെയും ഇവിടെയും അല്ലറച്ചില്ലറ പണികളും ചെയ്ത് വെറുതെ സമയം കളഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇതല്ല നമ്മുടെ വഴി.

“നാടകം ആണ് എന്റെ വഴി. ഞാൻ അതിലേക്ക് പോയാൽ നിനക്ക് കുഴപ്പമുണ്ടോ എന്ന് ഹരിയേട്ടൻ ചോദിച്ചു. എനിക്കെന്ത് കുഴപ്പം... ഞാൻ സമ്മതം മൂളി. എനിക്ക് പോകേണ്ടത് എങ്ങോട്ടെ ഞാനും തീരുമാനിച്ചിരുന്നു. ഹരിയേട്ടന്റെ അമ്മയായിരുന്നു അന്നെന്റെ തണൽ. അമ്മയുടെ സഹായത്തോടെ വീട്ടുവളപ്പിൽ ഞാനൊരു നൃത്തവി ദ്യാലയം തുടങ്ങി. എന്തായാലും ആ കടമ്പ പിഴച്ചില്ല. കുറേ കുട്ടികളെ കിട്ടി. കുട്ടികളുടെ അരങ്ങേറ്റവും സ്റ്റേജ് പരിപാടികളും ഒക്കെയായി എനിക്കും കുറേ യാത്ര ചെയ്യേണ്ടിവന്നു. ഹരിയേട്ടൻ നാടകങ്ങളുമായി പലയിടങ്ങളിലായിരിക്കും. എവിടെപ്പോയാലും അമ്മ എനിക്ക് കൂട്ടുവരും. പലപ്പോഴും വീട്ടിൽ തിരികെയെത്താൻ പാതിരാത്രിയൊക്കെയാകും.'' അന്ന് അമ്മ തന്ന പിന്തുണയിലാണ് ഞങ്ങൾ ഇവിടെ വരെ എത്തിയതെന്ന് പറഞ്ഞ് ബിന്ദു പഴയകാലത്തുനിന്ന് മടങ്ങി വന്നു.

Esta historia es de la edición July 01 - 15, 2022 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 01 - 15, 2022 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE GRIHALAKSHMIVer todo
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 minutos  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 minutos  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 minutos  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 minutos  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 minutos  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 minutos  |
May 16 - 31, 2023