ദോഹ: സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടർ ഫൈനലിനുള്ള പോർച്ചുഗൽ ടീമിന്റെ അവസാന ഇലവൻ പുറത്തുവന്നപ്പോൾ ആരാധകർ ഒന്ന് ഞെട്ടി. ക്യാപ്റ്റനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ല. കോച്ചിന്റെ ധീരമായ തീരുമാനമെന്ന് ചിലർ വിലയിരുത്തി. റൊണാൾഡോ ഫോമിലേക്കുയരുമെന്ന് ആരാധകർ വിശ്വസിച്ചിരുന്നു. എന്നാൽ, തികച്ചും പ്രഫഷനൽ സമീപനവുമായി കോച്ച് ഫെർണാണ്ടോസ് സാന്റോസ് റൊണാൾഡോയെ ബെഞ്ചിലിരുത്തി.
പകരം വന്ന ഗോൺസാലോ റാമോസ് ഹാട്രിക്കുമായി 6-1ന്റെ തകർപ്പൻ ജയത്തിന് തിളക്കം കൂട്ടിയതും കോച്ചിന് ആശ്വാസമായി. ടീം തോറ്റിരുന്നെങ്കിൽ റൊണാൾഡോ വീരനായകനും കോച്ച് വില്ലനുമാകുമായിരുന്നു. ആരാധകരുടെ ഇട നെഞ്ചിലുള്ള റൊണാൾഡോ ബെഞ്ചിലിരിക്കുന്നത് അപൂർവമാണ്. 2008ലെ യൂറോകപ്പിലാണ് ഒടുവിൽ ഈ താരം തുടക്കത്തിൽ തന്നെ ബെഞ്ചിലിരുന്നത്. അന്നും സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു മത്സരം.
Esta historia es de la edición December 08, 2022 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 08, 2022 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
രാജസ്ഥാൻ റോയൽസിനും പ്ലേ ഓഫില്ല മുംബൈക്ക് ജയം
ഹൈദരാബാദിനെ തോൽപിച്ചത് എട്ട് വിക്കറ്റിന് കാമറൂൺ ഗ്രീനിന് സെഞ്ച്വറി (47 പന്തിൽ 100)
2000 രൂപ നോട്ട് മാറാനും നിക്ഷേപിക്കാനും തിരിച്ചറിയൽ രേഖ വേണ്ട
നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
പത്തുപേർക്ക് ഉയിരേകിയ സാരംഗിന് അന്ത്യാഞ്ജലി
എ പ്ലസ് നേട്ടമറിയാതെ മടക്കം; അന്ത്യയാത്ര കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞ്
റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി ജി7
അന്താരാഷ്ട്രീയം
2026 ലോകകപ്പിന് 'സിംപിൾ' ലോഗോ
അത്ര പോരെന്ന് ആരാധകർ
ഊട്ടി പുഷ്പോത്സവത്തിന് തുടക്കം
പ്രദർശനം അഞ്ച് ദിവസം
ജനവാസമേഖലയിൽ രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം; മൂന്നു മരണം
പ്രതിഷേധവുമായി നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചു
സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു
കുറുവ ദ്വീപിലെ നിയന്ത്രണം
മണിപ്പുർ കൊലക്കളം
54 മൃതദേഹങ്ങൾ കണ്ടെത്തി
കിരീടം ചൂടി ചാൾസ് മൂന്നാമൻ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യയും സംബന്ധിച്ചു