കേരള യൂണിവേഴ്സിറ്റിയിൽ നിന്നും തീയേറ്ററിൽ എം.ഫിലും, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ പി.ജി.ഡിപ്ലോമയും നേടിയ സിജി പ്രദീപ് ഇപ്പോൾ നാടകം ഐച്ഛികവിഷയമായെടുത്ത് കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ പി.എ ച്ച്.ഡി ചെയ്യുന്നതിനിടയിലാണ് ചലച്ചിത്രാഭിനയത്തിലും സജീവമാകുന്നത്. ഇന്ത്യയിലെ നാല് ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവലുകളിലെ നാടകങ്ങളിലും കേന്ദ്ര കഥാപാത്രമായി സിജി പ്രദീപ് അഭിനയിച്ചു.
അരങ്ങുകളിൽ നിന്നും ആർജ്ജിച്ചെടുത്ത ഭാവാഭിനയ പൂർണ്ണിമയെ നെഞ്ചിലേറ്റിയാണ് സിജി പ്രദീപ് വൈവിധ്യ ക്യാമറയുടെ മുന്നിലെത്തിയത്. തിയേറ്ററിന്റെ മാർന്ന കരുത്ത് സിനിമയെന്ന മാസ്മരിക ലോകത്തേക്ക് കടന്നു വന്ന സിജി പ്രദീപിന് അനുഗ്രഹമായി മാറുകയായിരുന്നു. ആർക്ക്ലൈറ്റുകളുടെ വെളിച്ചത്തിൽ ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ കഥാപാത്രത്തിന്റെ ഹൃദയം തൊട്ടറിയാൻ സിജി പ്രദീപിന് നിമിഷങ്ങൾ മതി. ഇതിനകം ഇരുപതോളം ഷോർട്ട് ഫിലിമുകളിൽ നായികയായിരുന്ന സിജി പ്രദീപ് പതിനാല് സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. തൃശൂരിലെ പൂമലയിൽ ചിത്രീകരണം നടന്ന ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സിജി പ്രദീപിനെക്കണ്ടത്. ഈ ചിത്രത്തിലെ നായികയായ സിജി പ്രദീപ് തന്റെ ചലച്ചിത്രാഭിനയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.
ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷയെക്കുറിച്ച് സൂചിപ്പിക്കാമോ?
Esta historia es de la edición July 01, 2022 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 01, 2022 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.
വേട്ടയൻ
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.