കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെയുണ്ടായ ഭൂചലനത്തിൽ 1000 ലേറെ പേർ മരിച്ചു. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിലുണ്ടായത്.
1500ലേറെ പേർക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെ പാക്ക് അതിർത്തിയോടു ചേർന്നാണ് ഭൂചലനം ഉണ്ടായതെന്ന് ജിയോളജിക്കൽ സർവെ ഓഫ് യുഎസ് അറിയിച്ചു.
അതിശക്തമായ ഭൂകമ്പമാണുണ്ടായതെന്നും അതിന്റെ ഞെട്ടലിൽ നിന്ന് ജനങ്ങൾ മുക്തമായിട്ടില്ലെന്നും പെഷവറിലെ ജനങ്ങൾ പറഞ്ഞു. തകർന്ന വീടുകളുടേയും ബ്ലാങ്കറ്റുകൾ കൊണ്ട് മൂടിയ മൃതദേഹങ്ങളുടേയും ചിത്രങ്ങൾ അഫ്ഗാനിൽ നിന്നും പുറത്ത് വരുന്നുണ്ട്.
Diese Geschichte stammt aus der June 23, 2022-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 23, 2022-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
ഡ്രൈവറും കൊല്ലപ്പെട്ടു
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
1946-2023
വീണ്ടും കോവിഡ്
രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
8 മരണം
റംസാൻ വ്രതാരംഭം ഇന്ന്
ഇനി പുണ്യരാവുകൾ...
സാംപ ഏറിൽ ഇന്ത്യ വീണു
ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ
മദ്യം ഉപയോഗിക്കുന്നത് വിലക്കി
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്
ഇന്നലെ ഗില്ലിന്റെ ദിനം
ഇരട്ട സെഞ്ച്വറിയുടെ തിളക്കം