ഷൂട്ടിംഗിനിടെ ലോക്ക്ഡൗണിൽ ജോർദാനിൽ കുടുങ്ങിയപ്പോൾ ഉണ്ടായ അനുഭവം പറയാമോ?
ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ആ സമയത്ത് ഭക്ഷണം പോലും ഇല്ലാതെ ഞങ്ങൾ അവിടെ കുടുങ്ങിയെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഇത് വീട്ടുകാരെപ്പോലും വല്ലാതെ വിഷമിപ്പിച്ചു. യഥാർത്ഥത്തിൽ അങ്ങനെയായിരുന്നില്ല. ഞങ്ങളെല്ലാവരും ഒരു ടീമായാണ് അവിടെ കഴിഞ്ഞി രുന്നത്. ആ സമയത്ത് ആവശ്യത്തിന് ഭക്ഷണവും ലഭിച്ചിരുന്നു. ലോക്ക് ഡൗണായതിനാൽ വേറൊന്നും ചെയ്യാനാകുമായിരുന്നില്ല. ഞങ്ങളെല്ലാവരും ക്രിക്കറ്റ് കളിച്ചും മറ്റുമാണ് സമയം കഴിച്ചുകൂട്ടിയത്. എപ്പോൾ നമുക്ക് അവിടെനിന്നും തിരിച്ചുവരാൻ കഴിയുമെന്ന് അറിയില്ലായിരുന്നു. ലോക്ക് ഡൗണിനെ കുറിച്ച് നമുക്ക് നേരത്തെ അറിവുണ്ടായിരുന്നെങ്കിൽ മാനസികമായ തയാറെടുപ്പുകൾ എടുക്കാമായിരുന്നു. എന്നാൽ പെട്ടെന്ന് കോവിഡ് രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുമായിരുന്നു. അതൊഴിച്ചാൽ യഥാർത്ഥത്തിൽ ഞങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
യഥാർത്ഥ നജീബ് കടന്നുപോയ വഴികൾ അടിമത്തം നിറഞ്ഞതായിരുന്നോ?
നജീബിന് കടന്നുപോകേണ്ടി വന്ന നിർബന്ധിത തടവിനും അടിമത്തത്തിനും വിരുദ്ധമാണ് ഈ സിനിമ. മാനസികമായും ശാരീരികമായും വൈകാരികമായും അയാളുടെ സമ്പൂർണ്ണ പരിമിതികളിലേക്ക് തള്ളപ്പെട്ട ഒരു മനുഷ്യനായിരുന്നു നജീബ്. അയാൾ അതിനെയെല്ലാം അതിജീവിച്ചു, ജീവിച്ചിരിക്കുന്നതും ആ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതും അവിശ്വസനീയമാണ്. അതിനാൽ, അവിടെ താരതമ്യങ്ങളൊന്നുമില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ, കഠിനമായ ദിവസങ്ങളിൽ, ശാരീരിക പരിവർത്തനത്തിലൂടെ കടന്നുപോകുമ്പോഴും സിനിമയുടെ ചിത്രീകരണ വേളയിലും, ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ സോൺ ഔട്ട് ചെയ്യാറുണ്ടായിരുന്നു. സിനിമയ്ക്കുവേണ്ടി ഞാൻ നടത്തിയ പ്രയത്നത്തിലും പരിവർത്തനത്തിലും ഒരു വഴികാട്ടിയുണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു.
ഈ സിനിമയിലേക്ക് പൃഥ്വിരാജിനെ ആകർഷിച്ച ഘടകം എന്തായിരുന്നു?
Diese Geschichte stammt aus der April 2024-Ausgabe von Vellinakshatram.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 2024-Ausgabe von Vellinakshatram.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ
1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വ്യൂഹം' എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ 'യോദ്ധാ'യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.
ഓർമ്മയിൽ അനേകം വേഷങ്ങൾ
മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇട വേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നി ലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽ പോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യ യുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതു തന്നെ മോഹൻലാൽ അഭിനയിച്ച് \"തന്മാ ത'യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർ തൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം. സിനിമയുടെ വിശേഷങ്ങൾ പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
വിവാഹത്തോട് വെറുപ്പാണോ ലക്ഷ്മിക്ക്?
'ചില സിനിമകളിൽ കഥാ പാത്രങ്ങളായി എന്റെ മുഖം അവർ സങ്കൽപിച്ചിരുന്നെന്നും ആ വേഷം ഞാൻ ചെയ്താൽ നന്നായേനെയെന്നും അവർ പറയുമ്പോൾ മനസിൽ സന്തോഷം നിറയും. മലയാളസിനിമയിൽ എത്തിയശേഷമാണ് കേരളീയ ആഘോഷങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. അരയന്നങ്ങളുടെ വീട് സിനിമയിൽ അഭിനയിക്കാനെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു തിരുവോണം. അന്ന് ആദ്യമായി ഓണസദ്യ കഴിച്ചു. മമ്മൂക്കയാണ് വിളമ്പിത്തന്നത്.
മെഗാസ്റ്റാറിന്റെ യൂണിവേഴ്സൽ ടർബോ
ഒരു കഥാപാത്രം നന്നാകാൻ തന്റെ കഴിവിന്റെ പരമാവധി എഫർട്ടും ഉപയോഗിക്കുന്ന നടനാണ് മമ്മൂട്ടി. അതൊക്കെ അദ്ദേഹത്തിന് വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറത്ത് അവതരിപ്പിച്ചു കൊണ്ട് ഞെട്ടിച്ച ഒരു മഹാ നടൻ കൂടിയാണ് മമ്മൂട്ടി. ഷൂട്ടിംഗിനിടയിൽ ഉണ്ടാകാറുള്ള പരിക്ക് പോലും വകവയ്ക്കാതെ അദ്ദേഹം ആ പൂവിനൊപ്പം ഷൂട്ടിംഗ് അവസാനം വരെ കൂടെനിൽക്കും. കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കുറേ ഏറെ കാര്യങ്ങളുമുണ്ടാകും. അത് പലരും തുറന്നു സമ്മതിച്ച കാര്യം കൂടിയാണ്. ഇപ്പോഴിതാ ടർബോ എന്ന യൂണിവേഴ്സൽ ത്രില്ലർ സിനിമയുമായാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ആ സിനിമാ വിശേഷങ്ങൾ അദ്ദേഹം വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു
നിറഞ്ഞാടി നിവിൻ
അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്