يحاول ذهب - حر
രോഗശാന്തിയുടെ അവസാനവാക്ക്
June 1-15, 2025
|Jyothisharatnam
തൃശൂർ റൗണ്ടിൽ നിന്നും രണ്ടര കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം
മഹാവിഷ്ണുവിന്റെ അവതാരരൂപമായ ശ്രീധന്വന്തരി മൂർത്തിയാണ് ആയുർവേദത്തിന്റെ അധിദേവനെന്ന് സങ്കൽപ്പം. രോഗശാന്തിയുടെ അവസാനവാക്കായാണ് ധന്വന്തരി ഭഗവാനെ ഭക്തർ കാണുന്നത്. ഏതസുഖം വന്നാലും ധന്വന്തര മൂർത്തിയെ ഉപാസിച്ചാൽ ആ രോഗത്തിന് പൂർണമായ ശമനമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം . പെരിങ്ങാവ് ധന്വന്തരി ക്ഷേത്രത്തിന്റെ പ്രാധാന്യവും അതാണ്.
ഒരു ദിവസം ശരീരം മുഴുവൻ പ്രണവുമായി ഒരാൾ ധന്വന്തരി ക്ഷേത്രത്തിൽ ഭഗവദ് ദർശനത്തിനായെത്തി. തന്റെ രോഗം പൂർണമായും ശമിപ്പിച്ചു തരണമെന്നയാൾ ദേവനോട് അകമഴിഞ്ഞു പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചുകൊണ്ടുനിന്ന സമയത്ത് മേൽശാന്തി തീർത്ഥം നൽകി. ധന്വന്തരി മൂർത്തിയെ അഭിഷേകം ചെയ്ത ഭസ്മം മേൽശാന്തി അയാളുടെ കൈയിലേയ്ക്കിട്ടു കൊടുത്തു കൊണ്ടു പറഞ്ഞു: "ഈ ഭസ്മം ഒരു നുള്ള് വായിലിട്ടു നുണയുക. ബാക്കിയുള്ളത് വ്രണമുള്ള ഭാഗങ്ങളിൽ തൂവുക.'അയാൾ മേൽശാന്തി പറഞ്ഞതുപോലെ ചെയ്തു.
“നിങ്ങൾ പുറത്തു പോയി അവിടെ ഇരിക്കൂ. ഇന്നു മുക്കുടി നിവേദ്യമുള്ള ദിവസമാണ്.
പതിനൊന്നു മണികഴിയുമ്പോൾ അത് ഭക്തർക്ക് നൽകും. ആ നിവേദ്യം നിങ്ങൾ വാങ്ങി കഴിക്കൂ... എല്ലാത്തിനും ശമനമുണ്ടാകും.' മേൽശാന്തി അയാൾക്ക് ഉപദേശം നൽകി.
അയാൾ പുറത്തേയ്ക്ക് കടന്ന് മറ്റു ഭക്തർക്കൊപ്പം അവിടെയിരുന്നു. എല്ലാ മലയാള മാസത്തേയും ആദ്യത്തെ വ്യാഴാഴ്ച ധന്വന്തരി ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം നേദിക്കാറുണ്ട്. നട അടച്ചശേഷം അതു ഭക്തർക്ക് വിതരണം ചെയ്യും. അന്നത്തെ ദിവസം മലയാള മാസത്തിലെ ആദ്യ വ്യാഴാഴ്ചയായിരുന്നു.
ഭഗവാനെ തൊഴുതു മടങ്ങിയ ആരോഗി ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ധന്വന്തരി ഭഗവാനു മുന്നിലെത്തുമ്പോൾ അയാളുടെ അസുഖം പൂർണമായി മാറിയിട്ടുണ്ടായിരുന്നു.
هذه القصة من طبعة June 1-15, 2025 من Jyothisharatnam.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Jyothisharatnam
Jyothisharatnam
വാക്കുകൾ വാസനപ്പൂക്കൾ
കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.
1 min
October 16-31, 2025
Jyothisharatnam
ഓങ്കാര പൊരുൾ തേടി
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.
2 mins
October 16-31, 2025
Jyothisharatnam
ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക
വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു
1 min
October 16-31, 2025
Jyothisharatnam
കർപ്പൂരപ്രിയന് ഹരഹരോഹര
സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.
1 mins
October 16-31, 2025
Jyothisharatnam
സപ്തമാതൃക്കളും വ്യാളീമുഖവും
ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു
2 mins
October 16-31, 2025
Jyothisharatnam
നിറങ്ങളുടെ ഉത്സവം
എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.
2 mins
October 16-31, 2025
Jyothisharatnam
ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ
ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.
3 mins
September 16-30, 2025
Jyothisharatnam
നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും
നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
2 mins
September 16-30, 2025
Jyothisharatnam
'നവ' പ്രാധാന്യം
നവഗ്രഹങ്ങൾ
1 min
September 16-30, 2025
Jyothisharatnam
ഉള്ളിലും ഉയിരിലും അമ്മ
കൈതപ്രം ദാമോദരൻ നമ്പൂതിരി
2 mins
September 16-30, 2025
Listen
Translate
Change font size

