ഗരുഡനും ആടും
ആടിന്റെ പേരിൽ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രമാണ് ഗരുഡൻ. നാൽക്കാലിയിൽ നിന്നും ഇരുകാലിപ്പറവയിലേക്ക് ടൈറ്റിൽ മാറുന്നതാണോ ഏതെങ്കിലും കഴുകൻ കഥാപാത്രത്തിന്റെ(ഇരുകാലി മനുഷ്യൻ പരിഹാസപ്പേരായി "ഗരുഡനെ ഉപയോഗിക്കുന്നതാണോ എന്നറിയില്ല, കാരണം അതിരൂക്ഷമായ രാഷ്ട്രീയ ആക്ഷേപ ഹാസ്യം സിനിമയിൽ കൊണ്ടുവരാൻ എം.എം. മണിയെ പി.പി. ശശിയാക്കി ആടിൽ കൊണ്ടുവന്ന കൃതഹസ്തനാണ് മിഥുൻ മാനുവൽ തോമസ്.
പി.പി. ശശിയെ അവതരിപ്പിച്ച ഇന്ദ്രൻസ് തന്നെ തന്റെ കഥാപാത്രത്തെ മണിയാശാൻ കയ്യടിച്ച് അഭിനന്ദിക്കുകയായിരുന്നുവെന്ന് പറഞ്ഞിട്ടുള്ള നിലയ്ക്ക് നമുക്ക് ഗരുഡനിലേക്ക് വരാം.
സുരേഷ് ഗോപിയും ബിജുമേനോനുമാണ് ഗരുഡനിലെ ഇരട്ടനായകന്മാർ. നവാഗതനായ അരുൺ വർമ്മ സംവി ധാനം ചെയ്യുന്ന ഗരുഡന്റെ രചനയാണ് മിഥുൻ മാനുവൽ തോമസ്. ഏറെ വർഷങ്ങൾക്കുശേഷം അഭിരാമി അഭിനയിക്കുന്ന ചിത്രമാണിത്. സുരേഷ് ഗോപിയുടെ നായിക. ബിജുമേനോന്റെ നായിക ദിവ്യാ പിള്ള.
സുരേഷ് ഗോപിയും ബിജുമേനോനും തമ്മിൽ നടന്നതായി പ്രചരിക്കുന്ന ഫോൺ സംഭാഷണമാണ് ചുവടെ:
ബിജുമേനോൻ: "ആടി'ൽ ഇന്ദ്രൻസിനെ മണിയാശാനാക്കിയ ആളാണ് മിഥുൻ. അതുപോലെ കേരളത്തിലെയോ കേന്ദ്രത്തിലെയോ ഏതെങ്കിലും നേതാക്കളുമായി സാമ്യം തോന്നുന്ന കഥാപാത്രമാണോ എനിക്ക് വച്ചിരിക്കുന്നതെന്ന യില്ല. വെള്ളിമൂങ്ങ'യിലെ കഥാപാതരം ഉഗ്രനായിരുന്നുവെന്ന് മിഥുൻ പറഞ്ഞിട്ടുള്ളതുമാണ്. മുൻകൂർ ജാമ്യമെന്നോണമാണ് ബിജുമേനോൻ ഇത് പറഞ്ഞത്. സുരേഷ്ഗോപിയുടെ സിനിമാ-രാ ഷ്ട്രീയ ജീവിതം വ്യക്തമാക്കുന്ന ഡയലോഗ് വല്ലതും തന്റെ കഥാപാത്രത്തിനായി മിഥുൻ എഴുതിയിട്ടുണ്ടെങ്കിലോ.. ഡിസ്കഷൻ പലതുകഴിഞ്ഞതാണെങ്കിലും ഷൂട്ടിംഗ് സ്ക്രിപ്റ്റിലെത്തുമ്പോൾ മാറിമറിഞ്ഞു കൂടെന്നില്ല. എം.എം. മണിയുടെ മാനറിസങ്ങൾ വരെ അതേ പടി പി.പി. ശശിയെ 'ആടി'ൽ ആവർത്തിപ്പിച്ച ആളാണ് മിഥുൻ.
അതിന് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നുവെന്നാണ് ടെലഫോൺ കഥ
"എന്നെ ഞാൻ തന്നെ കഥാപാത്രമാക്കി അവതരിപ്പിക്കേണ്ട അവസ്ഥ മിഥുൻ സൃഷ്ടിച്ചുവച്ചിട്ടുണ്ടോ, എന്നാണെന്റെ പേടി. ഓം ഗരുഡായ നമഃ
താപ്പാനകളുടെ നാട്
ഇടിയുടെ സംവിധായകനായ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "അരിക്കൊമ്പൻ. പേരുപോലെ ചിന്നക്കനാലിലെ അരിക്കൊമ്പൻ തന്നെയാണ് പ്രമേയം.
This story is from the June 2023 edition of Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്‌സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !