പശു വളർത്തുന്നവരെ പലപ്പോഴും വെട്ടിലാക്കുന്നത് ചാണകമാണ്. ചാണകം നീക്കുന്നത് ഒരു ദിവസം മുടങ്ങിയാൽ പോലും ഡെയറി ഫാമുകൾ ആകെ അവതാളത്തിലാകും. ചാണക്കുഴിയും പ്രശ്നം തന്നെ. കൊതുകും ഈച്ചയും ദുർഗന്ധവും നിറഞ്ഞ ചാണകക്കുഴികൾ പലപ്പോഴും പരിസരവാസികളുടെ പരാതിക്ക് കാരണമാകാറുണ്ട്. വിപുലമായ പുരയിടവും കൃഷിയുമുള്ളവർക്കു ചാണകം കൈകാര്യം ചെയ്യൽ പ്രശ്നമാകില്ലെങ്കിലും പത്തും പതിനഞ്ചും സെന്റിൽ പശുക്കളെ വളർത്തുന്നവർക്ക് അതു വലിയ തലവേദന തന്നെ. തിരുവനന്തപുരം നഗരനടുവിൽ പൂജപ്പുരയിൽ 17 വർഷമായി 22 സെന്റ് സ്ഥലത്ത് മുപ്പതോളം പശുക്കളെ പരിപാലിക്കുന്ന ശ്രീവസന്തം വീട്ടിൽ വി. ഈശ്വരിക്കു പക്ഷേ, ചാണകം പ്രശ്നമേയല്ല. പാലിനെക്കാൾ വരുമാനം ചാണകത്തിലൂടെ തനിക്കു ലഭിക്കുന്നുണ്ടെന്നും ഈശ്വരി പറയുന്നു.
This story is from the May 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ