ചില കാര്യങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ വിദഗ്ധരെത്തന്നെ നമ്മൾ കൊണ്ടുവരും. എന്നാൽ, മറ്റുചില കാര്യങ്ങളിൽ പൊട്ടത്തരം തന്നെ കാണിക്കുകയും ചെയ്യും.
ഏറ്റുമാനൂർ ശിവക്ഷേത്രത്തെ അലങ്കരിച്ചിരുന്ന "ശിവന്റെ നൃത്തം' ചുവർചിത്രത്തെ അക്കാര്യങ്ങളിലെ അവസാനവാക്കായ ഡോ. ആനന്ദകുമാരസ്വാമി വിശേഷിപ്പിച്ചിരുന്നത് ദ്രാവിഡ ചിത്രകലയുടെ ഏറ്റവും മനോഹരമായ ഉദാഹരണമെന്നാണ്. അൻപതുകളുടെ അവസാനത്തിലോ അറുപതുകളുടെ ആദ്യത്തിലോ മച്ചിലെ തടിപ്പണി പുതുക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചു. ചുമർചിത്രപ്പണിയുടെ പ്രാധാന്യം അറിയാമായിരുന്ന ഭാരവാഹികൾ കരാറുകാരനിൽ നിന്ന് വലിയ തുക നിരതദ്രവ്യമായി വാങ്ങി; ചിത്രത്തിനു കേടു വരുത്താതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ.
എന്നാൽ, മച്ചിന്റെ പണി കഴിഞ്ഞപ്പോൾ ഭാരവാഹികൾ ചുവർചിത്രത്തിന്റെ പണി സ്ഥലത്തെ ഏതോ ആർട്ടിസ്റ്റുകൾക്കു നൽകി; കേരളത്തിലെ ഏറ്റവും മനോഹരമായ ചുവർചിത്രത്തെ എന്നന്നേക്കുമായി നശിപ്പിക്കാൻ തങ്ങൾ കൂട്ടു നിൽക്കുകയാണെന്ന് അറിയാതെ. മറ്റൊരു കലാകാരന്റെ ചുവർചിത്രത്തെ തിരുത്താൻ പാടില്ലെന്നു മാത്രമല്ല, അതിന്റെ പ്രതലത്തിൽ തൊടാൻ കൂടി പാടില്ലെന്ന് ഡോ.എം.ജി.ശശി ഭൂഷണെപ്പോലുള്ളവരോടു ചോദിച്ചാൽ പറഞ്ഞു കൊടുത്തേനേ.
Esta historia es de la edición 18May2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición 18May2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.