സർജിക്കൽ ഓങ്കോളജി വിദഗ്ദ്ധൻ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ എംസിഎച്ച് അധ്യാപകൻ, ഓങ്കോളജിയിൽ MS, FICS (Oncology), FACS യോഗ്യതയുള്ള റീകൺസ്ട്രക്റ്റീവ് സർജൻ, സെൻറ് ജോസഫ്സ് ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റ റിൽ മെഡിക്കൽ ഡയറക്ടറും ക്യാൻ സർ വിഭാഗം മേധാവിയുമാണ് ഡോ. തോമസ് വർഗ്ഗീസ്. ഈ ലേഖനത്തിലൂടെ അദ്ദേഹം സ്തനാർബുദം ഉയർത്തുന്ന വെല്ലുവിളികളേയും സാമൂഹിക തെറ്റിദ്ധാരണകളേയും തുറന്നുകാണിക്കുന്നതിനോടൊപ്പം രോഗനിർണ്ണയത്തെത്തുടർന്നുള്ള മാനസികാഘാതത്തെക്കുറിച്ചും വിശദമാക്കുന്നു.
ഈ ലോകത്ത് അഞ്ചു സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം കാണപ്പെടുന്നുവെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇത് ശരിയാണെന്ന് തെളിയിക്കുന്നു. പാശ്ചാത്യരുടെ ജീവിതശൈലിയാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഈ ശൈലി ജീവിതത്തിലേക്ക് പകർത്തുന്നതിലൂടെ മൂന്നാം ലോകരാജ്യങ്ങളിലേക്കും രോഗവ്യാപ്തിയുണ്ടാകുന്നു. പ്രത്യേകിച്ചും യവ്വനപ്രായക്കാരിൽപ്പോലും സ്തനാർബുദത്തിന്റെ വർദ്ധനവ് കാണിക്കുന്നു.
സ്തനാർബുദം പല ഘടകങ്ങളാൽ സങ്കീർണ്ണമാണ്. കഴിഞ്ഞ 30 വർഷങ്ങളായി മറ്റു രോഗങ്ങളെപ്പോലെ ക്യാൻസർ ബാധയും സർവ്വസാധാരണമാകാൻ കാരണം ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങൾ, ദാരിദ്ര്യാവസ്ഥ, ഇൻഷുറൻസ് കവറേജിന്റെ അഭാവം മൂലം കൃത്യമായ ചികിത്സ ലഭ്യമാകാതിരിക്കുക, ആരംഭഘട്ടത്തിൽ രോഗനിർണ്ണയം നടത്താതിരിക്കുക മൂലം രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലുള്ള തിരിച്ചറിയൽ എന്നിവയാണ്. കൂടാതെ പലതവണ ഓങ്കോളജിസ്റ്റുകളല്ലാത്ത ചികിത്സകരുടെ പ്രാഗൽഭ്യമല്ലാത്ത ചികിത്സയും ക്യാൻസർ രോഗികളെ വിചിത്രമായ അന്തിമഫലങ്ങളിൽ എത്തിക്കുന്നു. ഇക്കാലത്ത് കൃത്യമായ രോഗനിർണ്ണ യസൗകര്യങ്ങളും ചികിത്സാരീതികളും, പ്രത്യേകിച്ച് ശസ്ത്രക്രിയ, മെഡിക്കൽ, ഇമ്മ്യൂൺ-ഓങ്കോളജി എന്നിവ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. എന്നിരുന്നാ ലും, രോഗശതമാനം കുറയാത്തതും അത് 50% ത്തിൽ കൂടുതൽ തുടരുന്നതും വളരെ സങ്കടകരമാണ്. മാത്രമല്ല മരണനിരക്കും ഏകദേശം 50 ശതമാനത്തോളമാണ്.
This story is from the February - March 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the February - March 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
sad
വേനൽക്കാല ആരോഗ്യപരിപാലനം ആയൂർവേദത്തിലൂടെ
എരിവ്, ഉപ്പ്,പുളി എന്നിവ അധികമായി വരുന്ന ആഹാരങ്ങൾ, കൂടുതൽ മസാല ചേർത്ത മാംസാഹാരങ്ങൾ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ,അമിതമായ ഭക്ഷണം കഴിക്കുക എന്നിവ പരമാ വധി കുറക്കുക. ഇവ ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്നതി നും ദഹനത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
സ്വയം തിരിച്ചറിയുക; മികച്ചതായി തുടരുക
ഒരു ടീമിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, നിങ്ങൾക്ക് ചില സുപ്രധാന കഴിവുകളും പ്രധാന സവിശേഷതകളും ഉണ്ടായിരിക്കണം. നിങ്ങൾ ഒരു ടീമിന്റെ മേൽനോട്ടം വഹിക്കുമ്പോൾ വികസിപ്പിക്കാനുള്ള നിർണ്ണായക വൈദഗ്ധ്യമാണ് ഇമോഷണൽ ഇന്റലിജൻസ്. ഇമോഷണൽ ഇന്റലിജൻസ് എന്നത് ഏറ്റവും ഉൽപ്പാദനക്ഷമമായ രീതിയിൽ സ്വയം മനസ്സിലാക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും അവരുടെ വികാരങ്ങളെ മികച്ച രീതിയിൽ നിയന്ത്രിക്കാനുമുള്ള കഴിവാണ്.
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Kalpana International Salon & Spa
ശ്രീലങ്ക: ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്
രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം ബേ. അതിമനോഹരമായ ബീച്ചുകൾക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബിച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം അതിമനോഹരമായ ബീച്ചുകൾ ക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബീച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർ ച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോ ദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.
ടാറ്റ പഞ്ച് ഇ വി
സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.
കൃത്യമായ ആസൂത്രണത്തോടെ കേരളം ആഗോളാരോഗ്യകേന്ദ്രമായി മാറും, കേരളത്തിലെ ആരോഗ്യസാധ്യതകൾ എന്തൊക്കെയാണ്?
യുഎസിൽ ഏകദേശം $,2,50,000 ചിലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയയ്ക്ക് അതിന്റെ 1/6-ചിലവിൽ ഇവിടെ ചെയ്യാവുന്നതാണ്. സമാനമായി, ഏകദേശം 50,000 ഡോളർ ചിലവാകുന്ന ഒരു പ്രധാന ബ്രെയിൻ ട്യൂമർ സർജറി വെറും 1/10 ചിലവിൽ ഇവിടെ നടത്താം. ഒരു മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുഎസിൽ ഏകദേശം $3,00,000 ചിലവാകും, എന്നാൽ ഇവിടെ അത് 1/10 ചിലവിൽ സാധ്യമാകും. 50,000 ഡോളറിന് ഓപ്പൺ ഹാർട്ട് സർജറി ഇവിടെ 1/10 ചെലവിൽ ചെയ്യാം. $20,000 ചിലവ് വരുന്ന കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫഷണൽ ആകുമ്പോൾ
മനുഷ്യ ഇടപെടൽ അനുകരിക്കുന്നതിലൂടെ, ഉപഭോക്തൃ അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും മുഴുവൻ സമയവും പിന്തുണ നൽകാനും AI-ക്ക് സാധിക്കും. ഇത് ഉപഭോക്തൃസംതൃപ്തി വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. മാത്രമല്ല, സംഭാഷണ, ഭാഷാ പ്രോസസ്സിംഗ് കഴിവുകൾ ഇടപെടലുകൾ വ്യക്തിഗതമാക്കാൻ AI-യെ പ്രാപ്തമാക്കുന്നു, ഇടപഴകലുകൾ കൂടുതൽ സ്വാഭാവികവും ഫലപ്രദവുമാക്കുന്നു.
എൻ ബി എഫ് സി (NBFC)കൾ മികച്ച ഭാവി കെട്ടിപടുക്കുമ്പോൾ
ഗ്രാമീണ ഇന്ത്യയിലെ അനേകം ബാങ്ക് ഇല്ലാത്ത ജനസംഖ്യയെ ഔപചാരിക വായ്പാ വിപണിയിലേക്ക് കൊണ്ടുവരുന്നത് ഇപ്പോഴും ഒരു പ്രധാന നയവെല്ലുവിളിയായി തുടരുന്നു. എന്നിരുന്നാലും, ഡിജിറ്റലൈസേഷന്റെ ത്വരിതഗതിയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ ചുമതല വളരെ എളുപ്പവും ലളിതവുമാക്കി.