ഗരുഡൻ ലോകമൊട്ടാകെ രാകിപ്പറക്കുകയാണ്. ഇങ്ങനെയൊരു വിജയം പ്രതീക്ഷിച്ചിരുന്നോ ?
പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. ഇങ്ങനെയൊരു വിജയം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അത്യാവശ്യം മോശപ്പെട്ട സിനിമയെന്നല്ലാതെ ഇത്രയും വലിയൊരു സക്സസ് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. സർപ്രൈസ് തന്നെയാണിത്. ഈ സിനിമയെ സ്വീകരിച്ച ഓഡിയൻസിനോടും എല്ലാവരോടും നന്ദി.
മിഥുൻ മാനുവൽ തോമസാണോ ഈ സബ്ജക്റ്റ് പറഞ്ഞത്
അല്ല. ജിനേശ് എന്ന ഒരു എഴുത്തുകാരനാണ് ഈ കഥ എന്നോടു പറയുന്നത്. 2015ലായിരുന്നു ഇതേപ്പറ്റി ആലോചന നടന്നത്. 2019ൽ നമ്മൾ ഈ കഥയുമായി ലിസ്റ്റിൻ സ്റ്റീഫനു മുന്നിലെത്തി. അവിടെ വച്ചാണ് രണ്ട് ആർട്ടിസ്റ്റുകളെ നമ്മൾ ഓക്കെ ആക്കിയത്. അങ്ങനെ നായകനെ സെറ്റാക്കി 2023ലാണ് ഷൂട്ടിംഗിലേക്കു പോയത്. നേരത്തെ പറഞ്ഞില്ലേ 2015ലാണ് ഈ കഥയെക്കുറിച്ച് ഡിസ്കഷൻ നടന്നതും 2019ൽ അത് പൂർത്തീകരിച്ചതും. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ കുറച്ചൊന്നു വൈകി. അപ്പോഴേക്കും നമ്മുടെ സബ്ജക്റ്റിനുള്ള കാലപ്പഴക്കമുണ്ടായി. ഞങ്ങൾക്കും വലിയ മാറ്റങ്ങൾ വരുത്താൻ പറ്റാത്ത അവസ്ഥയായി. ലിസ്റ്റിൻ സ്റ്റീഫനാണ് വലിയ ആൾക്കാരെ കൂടി ഇരുത്തി ഈ കഥ ഗംഭീരമാക്കാമെന്ന ഐഡിയ പറഞ്ഞത്. അങ്ങനെയാണ് മിഥുൻ മാനുവൽ തോമസിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ഒക്റ്റോബറിലാണ് മിഥുൻ ഈ കഥ കേട്ടത്.
സിനിമയ്ക്കുള്ള നല്ലൊരു പൊട്ടൻഷ്യൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുതായൊന്നു മാറ്റിപ്പിടിച്ചാൽ വലിയ ബെനിഫിറ്റുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ മിഥുനും നമ്മോടൊപ്പം ചേർന്നു നന്നായി വർക്കൗട്ട് ചെയ്തു.
ഹരീഷ് മാധവനായി സുരേഷ് ഗോപിയെ തന്നെയാണോ ആദ്യം നിശ്ചയിച്ചത്
Esta historia es de la edición February 2024 de Vellinakshatram.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2024 de Vellinakshatram.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു
നിറഞ്ഞാടി നിവിൻ
അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.
ധ്യാൻ ശ്രീനിവാസന്റെ ഓശാന
ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.
അവേശം നിറച്ച് ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.