ഏകദേശം 46 വർഷങ്ങൾക്കു മുൻപ്, കൊച്ചി പഴയ കൊച്ചിയായിരുന്ന കാലം അന്നിവിടെ അപൂർവം സിനിമാക്കാരേ താമസമുണ്ടായിരുന്നുള്ളു. സിനിമാ ഷൂട്ടിങ്ങുകളും തീരെ കുറവ്. അക്കാലത്തു നടന്നതാണു സംഭവം.
മേനക ജംഗ്ഷനിൽ ഒരു സിനിമയുടെ ഷൂട്ടിങ്. ബൈക്ക് ചേസാണു ചിത്രീകരിക്കുന്നത്. അന്നത്തെ സൂപ്പർ സ്റ്റാർ സുധീർ ബൈക്ക് ഓടിക്കുന്നു. മുന്നിലുള്ള മിനിലോറിയിൽ രണ്ട് ആർക്ക് ലൈറ്റുകൾ കെട്ടിവച്ച് സംവി ധായകനും ക്യാമറാമാനും. മേനക ജംഗ്ഷനിൽ നിന്നു തുടങ്ങിയ ഷൂട്ടിങ് തേവര പാലത്തിലാണ് അവസാനിക്കുന്നത്.
രാത്രി വൈകിയിരുന്നതു കൊണ്ട് ഷൂട്ടിങ് വിവരം അധികമാരും അറിഞ്ഞില്ല. കണ്ടവർക്ക് തന്നെ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായതുമില്ല.
സിനിമാഭ്രമം കലശലായി ഉണ്ടായിരുന്ന ഒരു ലോ കോളജ് വിദ്യാർഥി ഈ ചിത്രീകരണരംഗം കണ്ട് അദ്ഭുതപ്പെട്ടു. സെക്കൻഡ് ഷോ കഴിഞ്ഞ് നാട്ടിലേക്കുള്ള ബസ് പിടിക്കാൻ കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം. ആ വിദ്യാർഥി പിന്നീട് ഇറങ്ങിയ സിനിമകളൊക്കെ കാണുകയും ബൈക്ക് ചേസ് രംഗം "ടൈഗർ സലിം എന്ന സിനിമയ്ക്കു വേണ്ടിയാണു ചിത്രീകരിച്ചതെന്നു തിരിച്ചറിയുകയും ചെയ്തു. മിനിലോറിയിൽ ഉണ്ടായിരുന്നതു സംവിധായകൻ ജോഷിയാണന്നും മനസ്സിലാക്കി. പിന്നീട് ആ വിദ്യാർഥി സിനിമയിൽ അഭിനേതാവായെത്തി. ജോഷിയുടെ സംവിധാനത്തിലും അഭിനയിച്ച് ധാരാളം ക്ലാസിക് സിനിമകൾ പുറത്തിറങ്ങിയത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം. മമ്മൂട്ടിയായിരുന്നു ആ വിദ്യാർഥിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
വാതിൽപ്പുറ ചിത്രീകരണങ്ങൾ അപൂർവമായിരുന്ന അക്കാലത്തു ക്യാമറയുമായി പൊതുവഴിയിലിറങ്ങിയ ജോഷി സംവിധാനജീവിതത്തിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്നു. തലമുറയിൽ നിന്ന് തലമുറയിലേക്കു പകരുന്ന യേശുദാസിന്റെ സ്വരം പോലെ തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയാണു ജോഷി എന്ന നിത്യഹരിത സംവിധായകൻ. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തു പ്രേംനസീറിലും ജയനിലും തുടങ്ങിയ ആ സംവിധാന കല തല മുറകൾ കൈമാറി ഇപ്പോൾ ജോജു ജോർജിലും ചെമ്പൻ വിനോദിലും വരെ എത്തിനിൽക്കുന്നു.
അതിനിടയിൽ മലയാളികൾ ഇന്നും പുതുമയോടെ കാണുന്ന എത്രയോ ക്ലാസിക് സിനിമകൾ.
هذه القصة مأخوذة من طبعة May 11, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 11, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ